ജംറയിലെ കല്ലേറ്: ഭൂരിഭാഗം തീർഥാടകരും വൈകുന്നേരത്തെ സമയം തിരഞ്ഞെടുത്തതായി ഹജ്ജ് മന്ത്രാലയം
മക്ക: ഹജ്ജിലെ പ്രധാന ചടങ്ങുകളിലൊന്നായ ജംറയിലെ കർമത്തിൽ ഭൂരിഭാഗം തീർഥാടകരും വൈകുന്നേരത്തെ സമയം തിരഞ്ഞെടുക്കുന്നതായി സൗദി ഹജ്ജ് മന്ത്രാലയം അറിയിച്ചു. ഏകദേശം 70 ശതമാനത്തോളം തീർഥാടകരും ഉച്ചയ്ക്ക് 2:00 മണിക്കും 6മണിക്കും അർധരാത്രിക്കും ഇടയിലാണ് കർമം നിർവഹിച്ചത്. അതേസമയം, ബാക്കി 30 ശതമാനം ആളുകൾ പുലർച്ചെ 12:00 മണിക്കും രാവിലെ 10:00 മണിക്കും ഇടയിലുള്ള സമയമാണ് ഇതിനായി പ്രയോജനപ്പെടുത്തുന്നത്. വൈകുന്നേരം 5 മണിക്കാണ് ജംറയിൽ ഏറ്റവും കൂടുതൽ ആളുകൾ എത്തിയതെന്നും മന്ത്രാലയം വ്യക്തമാക്കി. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയുള്ള […]
Read more

