റിയാദ്: ഒരാഴ്ചക്കിടെ 10,827 അനധികൃത താമസക്കാരെ നാടുകടത്തി സൗദി അറേബ്യ. ഒരാഴ്ചയ്ക്കുള്ളിൽ ആകെ 14,440 അനധികൃത താമസക്കാരെ സൗദി സുരക്ഷാ അധികൃതർ അറസ്റ്റ് ചെയ്യുകയും ചെയ്തു. ജൂലൈ 30 നും ആഗസ്റ്റ് അഞ്ചിനും ഇടയിലാണ് നടപടി. സുരക്ഷാ സേന ബന്ധപ്പെട്ട സർക്കാർ ഏജൻസികളുമായി സഹകരിച്ച് നടത്തിയ സംയുക്ത പരിശോധനയിലാണ് അറസ്റ്റ് നടന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.അറസ്റ്റ് ചെയ്യപ്പെട്ടവരിൽ 7,090 പേർ റെസിഡൻസി നിയമം ലംഘിച്ചവരും 3,932 പേർ അതിർത്തി സുരക്ഷാ നിയമം ലംഘിച്ചവരും 3,418 പേർ തൊഴിൽ നിയമം ലംഘിച്ചവരുമാണ്.
Related Posts
കുവൈത്തിൽ വിവിധയിടങ്ങളിൽ മിന്നൽ പരിശോധന
കുവൈത്ത് : കുവൈത്തിൽ മയക്കുമരുന്ന് കടത്ത് ശൃംഖലകളെ ലക്ഷ്യമിട്ട് സുരക്ഷാ വിഭാഗം നടത്തുന്ന പരിശോധനകൾ ശക്തമായി തുടരുന്നു. കുവൈത്ത് ക്രിമിനൽ…
ഇറാഖിൽ സൗദിയുടെ ആക്രമണം; മിലിഷ്യ ഗ്രൂപ്പുകളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയത്
റിയാദ്: സൗദി അറേബ്യയിലെ എണ്ണ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇറാഖ് നടത്തിയ ആക്രമണങ്ങൾക്ക് തിരിച്ചടി നൽകി സൗദി സായുധ സേന. യു.എസ്…
യുഎഇയിൽ താപനില കുറയും
അബുദാബി: യുഎഇയിൽ ഞായറാഴ്ച പൊടി നിറഞ്ഞ കാലാവസ്ഥ, കുറഞ്ഞ താപനില, ശക്തമായ കാറ്റ് എന്നിവ പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ…
