കൊച്ചി: മുട്ടിൽ മരം മുറി കേസിലെ മരങ്ങൾ ലേലം ചെയ്യാനുള്ള നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി. നാല് കോടി രൂപ മൂല്യം വരുന്ന മരങ്ങൾ ലേലം ചെയ്യാനാണ് സുൽത്താൻ ബത്തേരി മജിസ്ട്രേറ്റ് കോടതി അനുമതി നൽകിയിരുന്നത്. ഇതിനെതിരെ പ്രതിയായ റോജി അഗസ്റ്റിൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതി നടപടി. പുനപരിശോധന ഹർജിയിൽ തീരുമാനം ഉണ്ടാകുന്നത് വരെ തുടർ നടപടികൾ പാടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
Related Posts
ഐപിഎസ് ഉദ്യോഗസ്ഥ സ്ഥലംമാറ്റത്തിൽ ഡിജിപിക്കും അതൃപ്തി
തിരുവനന്തപുരം : സംസ്ഥാനത്തെ ഐപിഎസ് ഉദ്യോഗസ്ഥരുടെ നിയമനങ്ങളിലെ അഴിച്ചുപണിയിൽ ഉയരുന്നത് വലിയ പരാതി. എഡിജിപിമാരടക്കം മുൻ സർക്കാരുമായി അടുത്തു നിന്ന…
ശക്തമായ ഇടിമിന്നൽ; നരിക്കുനിയിൽ ചുമരിലെ കല്ല് ദേഹത്തേക്ക് തെറിച്ചു വീണ് ഗൃഹനാഥന് പരിക്ക്
കോഴിക്കോട്: കോഴിക്കോട് നരിക്കുനിയിൽ ചുമരിലെ കല്ല് ദേഹത്തേക്ക് തെറിച്ചു വീണ് ഗൃഹനാഥന് പരിക്കേറ്റു. വാര്യംവീട്ടില്‍ മാധവന് നായര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ…
‘സലിം കുമാർ ഇനിയില്ല, എന്നെത്തന്നെ വിശ്വസിപ്പിക്കാൻ ആകുന്നില്ല’; ഓർമ്മ പങ്കുവെച്ച് ജി വേണുഗോപാൽ
മലയാളത്തിലെ എക്കാലത്തെയും മികച്ച നടൻ സലിം കുമാറിനോടുണ്ടായിരുന്ന വൈകാരിക ബന്ധം പങ്കുവച്ച് ഗായകന് ജി വേണുഗോപാല്‍. പല കാലങ്ങളിലെ ചില…
